Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
നോക്കി, കയ്യിലിരുന്ന വിരലുകൾ കൂട്ടിപ്പിടിച്ചു.
"പക്ഷേ... വിധിയെന്ന പോലെ ഓരോ തവണയും അവസാനം നിങ്ങൾ തന്നെ ഞങ്ങളുടെ രഹസ്യങ്ങളെല്ലാം കണ്ടുപിടിക്കും. ഞങ്ങൾക്ക് താങ്ങായി കൂടെ നിൽക്കും. ഒടുവിൽ..."
അവൾ വാക്ക് മുഴുമിപ്പിച്ചില്ല. ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞു വന്നു.അവൾ
പറഞ്ഞു നിർത്തിയെങ്കിലും അതിന്റെ ബാക്കി എന്താണെന്ന് ഞങ്ങൾക്ക് ഊഹിക്കാമായിരുന്നു.
'മരണം...'
അതായിരുന്നു ഞങ്ങളെ കാത്തിരുന്നിരുന്ന ആ അനിവാര്യമായ വിധി.
നിധി പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ, കാര്യങ്ങൾക്ക് ഇപ്പോൾ കുറച്ചുകൂടി വ്യക്തത വരുന്നുണ്ട്.
പതിവില്ലാത്ത വിധം സംഭവങ്ങൾ മാറിമറിയുന്നത് കൊണ്ടാവാം, ഇത്തവണ അവൾ എല്ലാം ഞങ്ങളോട് തുറന്നുപറഞ്ഞത്... അത് കൂടുതൽ മാറ്റങ്ങൾ വഴിയൊരുക്കും എന്ന് കരുതിയിട്ടുണ്ടാവും...
പക്ഷേ... അപ്പോഴും ആ 'ഒഴുക്ക്'... അതെന്തായിരിക്കും?
ഒന്നെനിക്കുറപ്പാണ്, മരിക്കാൻ കിടക്കുന്ന നേരത്ത് കവിതയോ സാഹിത്യമോ പറയാൻ മാത്രം ബോറൻ ഒന്നുമല്ല ഞാൻ. അപ്പൊ അതിന് വേറെന്തോ അർത്ഥമുണ്ട്...
അന്ന് ആ കാട്ടിൽ വെച്ച് ഞാൻ കണ്ട ആ അരുവി... അതായിരിക്കുമോ 'ഒഴുക്ക്' എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്?
കാരണം, ആ അരുവി ഒഴുകി ചെന്നെത്തുന്നത് ഒരു വെള്ളത്തിനടിയിലേ വലിയ കവാടത്തിലേക്കാണ്. ഞാനല്ലാതെ മറ്റാരും അങ്ങനെയൊരു കവാടം അവിടെ കണ്ടിട്ടില്ല എന്നത് ഏറെ കുറേ എനിക്ക് ബോധ്യമായ കാര്യമാണ്..
അതേപോലെ ഞങ്ങൾ ഇത്തവണ നേരത്തെ വന്നതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടാകുമോ?
അതോ ആ അരുവിയും കവാടവും ഈ വരവും ഇപ്പോൾ നടക്കുന്ന മാറ്റങ്ങളും ഒക്കെ തമ്മിൽ വല്ല ബന്ധവുമുണ്ടോ?
എത്ര ആലോചിച്ചിട്ടും തല പുകയുന്നതല്ലാതെ ഒരെത്തും പിടിയും കിട്ടുന്നില്ല...
ഈ ലൂപ് കണ്ടുപിടിച്ചവനേ ഒക്കെ എന്റെ കയ്യിൽ കിട്ടിയാൽ.. 😤
"നിങ്ങളിതുവരെ അവിടെ നിന്നും പോന്നില്ലേ...?"
പെട്ടെന്നാണ് ഐഷു മിസ്സിന്റെ ശബ്ദം ഞങ്ങളെ തേടിയെത്തിയത്. നോക്കുമ്പോൾ മിസ്സ് വാതിക്കൽ നിൽപ്പുണ്ട്.
"വാ... ചായ എടുത്തു വെച്ചിട്ടുണ്ട്... അത് കുടിച്ച് കഴിഞ്ഞിട്ട് ബാക്കി സംസാരിക്കാം..."
അതും പറഞ്ഞു മിസ്സ് തിരിഞ്ഞു നടന്നപ്പോൾ, സാരിയിൽ ഒതുങ്ങാത്ത ആ വലിയ ചന്തികൾ രണ്ടും താളം തുള്ളുന്നത് പോലെ കുലുങ്ങുന്നുണ്ടായിരുന്നു. ആ നടത്തം കണ്ടപ്പോൾത്തന്നെ അറിയാതെ എന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പോയി...
എന്തായാലും ചായ കുടിച്ചാലെങ്കിലും തലക്കകത്തെ ഈ പെരുപ്പ് ഒന്ന് കുറയുമെന്ന്
💬 Comments
View all comments