പകുതി പൂക്കുന്ന പാരിജാതങ്ങൾ 1 [സ്പൾബർ]
പകുതി പൂക്കുന്ന പാരിജാതങ്ങൾ 1
Pakuthi Pookkunna Parijathangal 1 | Author : Spulber
ഒരൊറ്റ വർഷം പ്രേമിച്ചാണ് സണ്ണിജോസഫ് എന്ന ബസ് ഡ്രൈവർ പണക്കാരിയായ മിയതോമസിനെ കല്യാണം കഴിച്ചത്.. നാടാകെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു അവരുടെ കല്യാണം..
മിയയുടെ കുടുംബക്കാർക്ക് ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത ബന്ധമായിരുന്നത്..
താമസിക്കാൻ സ്വന്തമായൊരു വീടോ, ബന്ധുബലമോ ഇല്ലാത്ത സണ്ണിയെ ഒരു മരുമകനായി കാണാൻ, അമേരിക്കയിലെ ന്യൂ ജഴ്സിയിൽ സ്വന്തമായി ഹാർഡ് വേർ ബിസിനസ് നടത്തുന്ന തോമസിന് ആലോചിക്കാൻ പോലുമായില്ല.
മകൾ കരഞ്ഞ് പറഞ്ഞ് അയാൾ അൽപമയഞ്ഞെങ്കിലും മിയയുടെ അമ്മ ബെറ്റി ഒരടി പിന്നോട്ട് മാറിയില്ല.
ഏക മകൾക്ക് ഒരു തെണ്ടിച്ചെക്കൻ ഭർത്താവായി വരുന്നത് മരണ തുല്യമായി അവൾ കണ്ടു.
അതവൾ മകളോട് പറയുകയും ചെയ്തു.
അമ്മയുടെ ആത്മഹത്യാ ഭീഷണിയൊന്നും മിയയിൽ ഒരു ചലനവും ഉണ്ടാക്കിയില്ല.
കാണാൻ അതി സുന്ദരനായ സണ്ണിയെ മറക്കാൻ അവൾക്കായില്ല.
സൗന്ദര്യം മാത്രമല്ല, പല സന്ദർഭങ്ങളിലായി അവന്റെ കരുത്തും അതിനകം അവളറിഞ്ഞിരുന്നു.
നല്ല സൗന്ദര്യവും, നല്ല ആരോഗ്യവുമുള്ള ഒരുത്തനാകണം തന്റെ ഭർത്താവ് എന്ന് മാത്രമേ മിയ ആഗ്രഹിച്ചുള്ളൂ.. അത് രണ്ടും സണ്ണിക്ക് വേണ്ടുവോളം ഉണ്ടായിരുന്നു.
പണം വേണ്ടതിലും അധികം തന്റെ അപ്പന്റടുത്തുണ്ടല്ലോ.. പോരാത്തതിന് താനൊറ്റ മോളും.. ഇതൊക്കെ തനിക്കും സണ്ണിച്ചനും തന്നെയല്ലേ….
ഇങ്ങിനെയൊക്കെയാണ് മിയ ചിന്തിച്ചത്.
രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലേക്ക് വരുന്ന തോമസ് മകളുടെ വിശേഷമറിഞ്ഞ് പെട്ടെന്ന് നാട്ടിലെത്തി.
ബെറ്റിയും, മിയയും അമേരിക്കയിൽ തന്നെയായിരുന്നു. മിയ പതിനഞ്ച് വയസ് വരെ പഠിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ…
അൻപത് കാരനായ തോമസിന് മദാമമാരോടൊപ്പം കൂത്താടാൻ ഭാര്യയും മകളും തടസമായപ്പോ അവരെ അയാൾ നാട്ടിലാക്കുകയായിരുന്നു.
നാൽപത്തിരണ്ട് വയസായ, നെയ്തൊട്ടെടുക്കാൻ പരുവത്തിലുള്ള, അസാധ്യ അച്ചായത്തി ചരക്കായ ബെറ്റിയുണ്ടേലും, തോമസിന് കമ്പം മദാമമാരോടായിരുന്നു.
ഭർത്താവിന്റെ കള്ളവെടി പരിപാടിയൊക്കെ ബെറ്റിക്കറിയാമെങ്കിലും അമേരിക്കൻ കൾചറിൽ അതൊന്നും ഒരു തെറ്റല്ലെന്ന് കരുതി അവൾ കണ്ണടക്കുകയായിരുന്നു.
മകളെ തനി മലയാളിയായിത്തന്നെ വളർത്തണമെന്ന തോമസിന്റെ ആഗ്രഹവും അവരെ നാട്ടിലാക്കാൻ കാരണമായി.
മകളുടെ പ്രേമമറിഞ്ഞ് അവളെ വീട്ടിൽ പൂട്ടിയിടാൻ ബെറ്റി തീരുമാനിച്ചപ്പോഴേക്കും മിയ വീട്ടിൽ നിന്ന് ചാടിയിരുന്നു. രണ്ട് ദിവസം ആകെ തിരഞ്ഞെങ്കിലും അവളെ കിട്ടിയില്ല. മൂന്നാം ദിവസം ഇടവകപ്പള്ളിയിലെ ഡൊമിനിക് അച്ചന്റെ മുന്നിൽ രണ്ടാളും പ്രത്യക്ഷപ്പെട്ടു. മകൾ ഒളിച്ചോടിയെന്ന വിവരമറിഞ്ഞ് മിയയുടെ ഡാഡി നാട്ടിലെത്തി. അയാൾ നേരെ വന്നത് പള്ളിയിലേക്കാണ്. അയാളും ബന്ധുക്കളും, ഇടവക പ്രമാണിമാരും അച്ചനുമായി മണിക്കൂറുകളോളം ചർച്ച നടത്തി. വാദപ്രതിവാദങ്ങളും, ഉന്തുംതള്ളും വരെ നടന്നു.
സണ്ണിക്ക് ബന്ധുക്കളാരുമില്ലെങ്കിലും, തോമസിനോട് ശത്രുതയുണ്ടായിരുന്ന ചില പള്ളിക്കമ്മറ്റിയംഗങ്ങൾ സണ്ണിയുടെ പക്ഷം ചേർന്നു. ഈ സമയമൊക്കെയും, സണ്ണിയും മിയയും അകത്തെ മുറിയിലായിരുന്നു.
മനസുകൊണ്ട് തമ്മിലടുത്ത അവരെ പിരിക്കാൻ അച്ചന്റെ മനസ്സനുവദിച്ചില്ല..അദ്ദേഹം അവരുടെ കൂടെ നിന്നു.
പുറത്തിറങ്ങിയാൽ സണ്ണിയെ വെട്ടുമെന്ന് വരെ ചില ബന്ധുക്കൾ ഭീഷണിപ്പെടുത്തി.
അവസാനം സണ്ണിയെ ഒന്ന് കണ്ട് സംസാരിക്കണമെന്ന് മിയയുടെ ഡാഡി തോമസ് പറഞ്ഞതനുസരിച്ച് അച്ചൻ സണ്ണിയെ വിളിപ്പിച്ചു.
അവനെ കണ്ടമാത്രയിൽ തന്നെ തോമസിന് തോന്നിയത്, ഇതിനേക്കാൾ ചേർച്ചയുള്ളൊരു ഭർത്താവിനെ തന്റെ മകൾക്ക് കിട്ടാനില്ലെന്നാണ്. നല്ല ആരോഗ്യവാൻ..
💬 Comments
View all comments