Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
പറ്റില്ല" ഓഫീസർ പറഞ്ഞു.
"അത് മതി സർ. അത് മാത്രം കേട്ട മതി" ഹൃതിക് പറഞ്ഞു
"സർ, ഇതുപോലെ വേറെ വല്ല..." കൂടുതൽ അറിയാനായി ലോഹിത് ചോദിച്ചു.
"ബാകി ഡോക്യൂമെന്റസ് ഒക്കെ സബ്‌മിറ്റ് ചെയുന്ന സമയത്ത് അഡ്രസ്സ് വെരിഫിക്കേഷൻ ചിലപ്പോ നടത്തും. അങ്ങനെ ഒരു ആളും സ്ഥലവും ഉണ്ടോ എന്ന് അറിയണമല്ലോ" അയാൾ പറഞ്ഞു.
"അയ്യോ, ഇവൻ അങ്ങനെ ഉടായിപ്പ് ഒന്നും അല്ല സർ, എല്ലാം ഡീസന്റ് ആൾക്കാർ ആണ്" സാം പറഞ്ഞു.
"അതൊക്കെ ഞാൻ തീരുമാനിച്ചൊല്ലാം. നിങ്ങൾക്ക് അറിയേണ്ടത് എല്ലാം അറിഞ്ഞല്ലോ, ഇനി ചെല്ലാൻ നോക്ക്" അയാൾ പറഞ്ഞു.
അവിടെ നിന്ന് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഈ കാര്യത്തിന് പറ്റി വിശദമായി ചർച്ച ചെയ്യണം എന്നും ഉള്ളത് കൊണ്ട് അവർ അവിടെനിന്നും പോയി.
ഹൃതിക് വേഗം തന്നെ ആഷിക്കയെ വിളിച്ച് കാര്യം പറയുകയും ചെയ്തു.
(റാഷികയും ശ്രീഹരിയും...)
പഴയത് പോലെ മോശം ഒന്നും അല്ലെങ്കിലും രണ്ടുപേർക്കും പരസ്പരം ക്ഷേമിച്ച് കൊടുക്കാൻ പറ്റുന്നില്ല. റാഷികക്ക് സമീറിന്റെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നി തുടങ്ങി, സമീർ തന്നെ ആയിരുന്നു തന്ടെ അടുത്ത് വന്ന് ഹൃതികിന്റെ കാര്യങ്ങൾ പറഞ്ഞതും എന്നാൾ വല്യ കൂട്ടുള്ള രീതിയിൽ അല്ല സംസാരിച്ചതും, പക്ഷെ ഹൃതിക്കിന് കാണാൻ വേണ്ടി പോയ സമയത് അവിടെ ആശികക്ക് ഒപ്പം സമീറിനെയും കണ്ട വിവരം അവൾ അല്പം വൈകിയ ശേഷം മാത്രം ആയിരുന്നു ശ്രേധിച്ചത്. ആ ഒരു സംശയം ആയിരുന്നു അവൾക് ശ്രീഹരിയെ പൂർണമായും തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാതെ ഇരിക്കാൻ കാരണമായത്. ശ്രീഹരി വല്ലപ്പോഴും വിളിക്കാറ് ഉള്ളപ്പോ അവൾ കാൾ എടുക്കാതെ ഒഴിഞ്ഞു മാറും, എന്നാൾ അവസാനമായി അവൻ വിളിച്ചപ്പോ റാഷിക ആ കാൾ എടുത്തു.
ഒട്ടും തലപര്യം ഇല്ലാതെ ആണ് സംസാരിച്ചതെങ്കിലും അവൾ സമീറിന്റെ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾ അവനെ അറിയിച്ചു. താൻ ഏറെ ബഹുമാനിക്കുന്ന, പുതിയ ഒരു വഴി തിരിവ് തന്ന സമീറിന് കുറിച്ച് പറഞ്ഞതൊന്നും അവന് ഇഷ്ടപെട്ടിലിലെങ്കിലും വീണ്ടും ഒരു അടി ഉണ്ടാകേണ്ട എന്നുകരുതി അവൻ ഒന്നും പറഞ്ഞില്ല. ആദ്യം കേട്ടപ്പോ ഇപ്പോഴും
💬 Comments
View all comments