Chapter Title : വില്ലൻ 11 [വില്ലൻ]
സാധിച്ചില്ല............അവരുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ലായിരുന്നു..............ഓക്സിജൻ ഉള്ളിലേക്ക് കൊടുത്താലും അത് ഏറ്റെടുക്കാൻ ശരീരം മടിക്കുന്നു..............അത് തന്നെ മറ്റു കാര്യങ്ങളുടെയും അവസ്ഥ...............ഒരു തുള്ളി പോലും മാറ്റമില്ല..............ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല..............ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ പഠിച്ചിട്ടുപോലുമില്ല.............. ഇറ്റ് വാസ് കംപ്ലീറ്റ്ലി ഇമ്പോസിബിൾ..................."...............ഡോക്ടർ പേടിയോടെ പറഞ്ഞു തീർത്തു...............
നിരഞ്ജനയിലെക്കും ബാലഗോപാലിലേക്കും ഗംഗാധരനിലേക്കും ആ ഭയം പടർന്നു..............
"പിന്നെ ഈ കേസ് ഗ്യാങ് വാർ എന്ന രീതിയിൽ ഒത്തുതീർക്കാനാണ് പൊലീസിന് താൽപര്യം............. അതുകൊണ്ട് തന്നെ ഇവരുടെ മരണം അവർക്ക് സ്വാഗതാർഹമാണ്....................".............ഡോക്ടർ പറഞ്ഞു...............
അവർ അത് കേട്ടിരുന്നു.............
അതിന് ശേഷം അവർ ഐസിയു വിലേക്ക് പോയി..............അവരെ കാണാൻ വേണ്ടി...............
പ്രത്യക്ഷത്തിൽ ഒരു പരിക്ക് പോലും അവർക്കുള്ളതായി നിരഞ്ജനയ്ക്കും ബാക്കിയുള്ളവർക്കും തോന്നിയില്ല..................
രക്തയോട്ടം കുറഞ്ഞതിനാൽ അവരുടെ ശരീരമാകെ വിളറി വെളുത്തിരുന്നു................
അവർ ഐസിയു വിൽ നിന്ന് പുറത്തിറങ്ങി..................
"ഞാൻ ചേലോട്ട് പത്മനാഭൻ ഗുരുക്കളോട് വരാൻ പറഞ്ഞിട്ടുണ്ട്................".............ഡോക്ടർ അവരോട് പറഞ്ഞു................
"ചേലോട്ട് പത്മനാഭൻ ഗുരുക്കൾ...............പ്രശസ്ത കളരി ഗുരുക്കൾ..............."...............ഡോക്ടർ വിശ്വം പറഞ്ഞു.................
"പക്ഷെ എന്തിന്............."............അവർ ചോദിച്ചു................
"എന്റെയൊരു സംശയമാണ്................പണ്ടൊക്കെ നമ്മുടെ മുതിർന്നവർ പറയുന്നത് കേട്ടിട്ടില്ലേ.............തലയ്ക്ക് പിന്നിൽ അടിക്കാൻ പാടില്ല എന്നുള്ളത്............അവിടെ കൊറേ മർമങ്ങൾ ഉണ്ടെന്ന്....................."...............ഡോക്ടർ പറഞ്ഞു തുടങ്ങി................
"അതെ................".............നിരഞ്ജന പറഞ്ഞു.................
"പണ്ട് എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഒരു സംഭവം ഉണ്ടായി..............പണ്ട് ഞങ്ങളുടെ നാട്ടിൽ ചീട്ട് കളി നല്ലപോലെ നടന്നിരുന്നു.............അന്നൊരിക്കൽ ചീട്ട് കളിക്കിടെ കള്ളക്കളി കളിച്ചു എന്ന് പറഞ്ഞു പ്രശ്നമായി പിന്നെ തല്ലായി................അന്ന് കള്ളക്കളി കളിച്ചു എന്ന് പറഞ്ഞ ഒരു യുവാവ് മറ്റേ ആളെ വടി കൊണ്ട് വയറിന്റെ സൈഡിൽ അടിച്ചു...............അടികിട്ടിയ ആൾ മരിച്ചത് പോലെ അവിടെ വീണു...............അയാളിൽ ഒരു അനക്കവും ആരും കണ്ടില്ല……......അയാളെ എല്ലാവരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പിറ്റേന്ന് തന്നെ അയാൾ മരണമടഞ്ഞു................തല്ലുകിട്ടിയ ആൾ ഒരു ആരോഗ്യദൃഢവാനായ ഒരാളായിരുന്നു................തല്ല് കൊടുത്തവൻ കഞ്ചാവും വലിച്ച് ആകെ എല്ലുംകൂടായ ഒരുത്തൻ................ഒരൊറ്റയടി.............. അന്ന് കാർന്നോന്മാർ ഒക്കെ പറഞ്ഞത് അവന് മർമത്തിൽ തല്ലുകിട്ടിയത് കൊണ്ടാണ് മരിച്ചത് എന്ന്...................."...........ഡോക്ടർ പറഞ്ഞു...............
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് നിന്നു................
"ഈ കളരി എന്ന ആയോധനകലയിൽ മർമങ്ങൾക്ക് വലിയ ഒരു സ്ഥാനം
💬 Comments
View all comments