Chapter Title : വില്ലൻ 12 [വില്ലൻ]
ആ സന്യാസി പുഞ്ചിരിച്ചു...................
ഷാഹി ആ സന്യാസിയുടെ അടുത്തേക്ക് ചെന്നു.............ഞാനും...............പക്ഷെ എന്റെ ശ്രദ്ധ അഘോരിയിൽ ആയിരുന്നു..................
"മകളെ................"............ആ സന്യാസി പുഞ്ചിരിയോടെ വിളിച്ചു................
"സ്വാമിയപ്പൂപ്പാ.............."...........ഷാഹിയും തിരിച്ചു വിളിച്ചു.............
"ഞാൻ കരുതി ഇക്കുറി എന്റെ കുട്ടിയെ കാണാൻ നിരീക്കില്ലേ എന്ന്.............."............സന്യാസി പറഞ്ഞു...............
"എന്നെ കാണാണ്ട് പോകാൻ ഞാൻ സമ്മതിക്കുമോ സ്വാമിയപ്പൂപ്പാ..............."............ഷാഹി ചിരിയോടെ ചോദിച്ചു.................
"ഇതാരാ മകളെ..............".............എന്നെ നോക്കിക്കൊണ്ട് സന്യാസി ഷാഹിയോട് ചോദിച്ചു...................
"ഇത് എന്റെ ഒപ്പം പഠിക്കുന്നതാണ് സ്വാമി അപ്പൂപ്പാ..............നമ്മുടെ നാട് കാണാൻ വന്നതാ..............."................ഷാഹി പറഞ്ഞു................
സന്യാസി എന്നെ നോക്കി.................ഞാൻ അദ്ദേഹത്തെയും.................
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി..................
ഞാൻ ചെറുതായി പുഞ്ചിരിച്ചു...............പക്ഷെ അയാൾക്ക് അതിന് സാധിച്ചില്ല..............
"സ്വാമിയപ്പൂപ്പാ............ ഭക്ഷണം കഴിച്ചോ.............."...........ഷാഹി സന്യാസിയോട് ചോദിച്ചു.................
സന്യാസി എന്നിൽ നിന്ന് ശ്രദ്ധ തിരിച്ചു...............
"ഉവ്വ് മോളേ.............കഴിച്ചു...............".............സന്യാസി മറുപടി നൽകി................
"സ്വാമിയപ്പൂപ്പൻ ഇന്ന് തന്നെ പോകുമോ............"...........ഷാഹി ചോദിച്ചു.................
"ഉവ്വ്................".............സന്യാസി തലയാട്ടി................
ഷാഹിയുടെ മുഖത്തു നീരസം പടർന്നു...........
"പോകണം മോളേ..............വന്നു.............കണ്ടു............കാണേണ്ടത്...........ഇനി അടുത്ത തവണ വരും............ഇതിലും നല്ല കാഴ്ച കാണാം എന്ന പ്രതീക്ഷയോടെ................".............സന്യാസി പറഞ്ഞു...............
"ഹ്മ്..............."............ഷാഹി മൂളി................
"എന്നാ ഞാൻ പോകട്ടെ സ്വാമിയപ്പൂപ്പാ...............".............ഷാഹി സന്യാസിയോട് യാത്ര ചോദിച്ചു................
"നല്ലത് വരും..............പോയ് വരൂ................."...........സന്യാസി പറഞ്ഞു..............
ഷാഹി സന്യാസിയോട് തലയാട്ടിയതിന് ശേഷം എന്റെ നേരെ തിരിഞ്ഞു................
ഷാഹി സന്യാസിയോട് സംസാരിക്കുമ്പോഴും എന്റെ ശ്രദ്ധ അഘോരിയിൽ ആയിരുന്നു.................
ഞാൻ അയാളെ തന്നെ വീക്ഷിച്ചുകൊണ്ട് ഷാഹിയുടെ കൂടെ നിന്നു.................
"പോവാം.............".............ഷാഹി എന്നോട് പറഞ്ഞു................
ഞാൻ തലയാട്ടി................
അവൾ മുന്നിൽ നടന്നു...............
ഞാൻ ഒന്നുകൂടെ അഘോരിയെ നോക്കി..................
അയാളിൽ ഒരു മാറ്റവും ഇല്ല............അപ്പോഴും ധ്യാനത്തിൽ തന്നെ................
സന്യാസിയിലേക്ക് എന്റെ ശ്രദ്ധ പോയി.................
നേരത്തെ ഞാൻ പ്രതീക്ഷിച്ച ഒരു പുഞ്ചിരി അപ്പോൾ സന്യാസിയുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു................പക്ഷെ ഇത്തവണ എന്റെ ചുണ്ടിൽ ആ പുഞ്ചിരി വിരിഞ്ഞില്ല.................
ഞാൻ തിരിഞ്ഞുനടന്നു................
ഒരുപാട് സംശയങ്ങളോടെ....................
ഞാൻ തിരികെ ആ പടവുകൾക്ക് അടുത്തെത്തി..................
ഒരുതവണ ഞാൻ അഘോരിയെ തിരിഞ്ഞുനോക്കി..................
മാറ്റം ഇല്ല............അതേപടി...............
ഞാൻ പടവുകൾ കയറാൻ തുടങ്ങി....................
അവർ എന്റെ കാഴ്ച്ചയിൽ നിന്ന് മറഞ്ഞു.................
"സമർ അലി ഖുറേഷി.................."................കണ്ണ് തുറക്കാതെ തന്നെ അഘോരി പറഞ്ഞു...................
"അതെ............... അബൂബക്കർ ഖുറേഷിയുടെ ഇളയസന്തതി................"................അടുത്തിരുന്ന സന്യാസി പറഞ്ഞു..................
"ഹഹാ............".......അഘോരിയുടെ അടുത്തിരുന്ന ഒരു സന്യാസി പെട്ടെന്ന് പൊട്ടിച്ചിരിച്ചു..................
"അബൂബക്കറിന്റെ ഇളയസന്തതിയല്ല..............ചെകുത്താന്റെ സന്തതി...................".................ആ സന്യാസി മൊഴിഞ്ഞു....................
"ആദിയോഗിയായ ശിവന്റെ വരപ്രസാദമുള്ളവൻ...................."................അഘോരിയുടെ ഇടത്തിരുന്ന സന്യാസി പറഞ്ഞു................
"പക്ഷെ അവന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയിൽ യമൻ കാത്തിരിക്കുന്നുണ്ട്....................".................മറ്റൊരു സന്യാസി പറഞ്ഞു.................
"അവനോടടുക്കാൻ യമന് പോലും ഭയം കാണും................"............അഘോരി
💬 Comments
View all comments