Chapter Title : വില്ലൻ 13 [വില്ലൻ]
ചെയ്യാൻ സാധിക്കാനാകാതെ നിന്നു.........................
"റാസാ...................."......................പിന്നിൽ നിന്ന് താൻ പണ്ടെങ്ങോ കേട്ട ശബ്ദത്തിൽ ഒരാൾ റാസയെ വിളിച്ചു.........................
റാസ തിരിഞ്ഞുനോക്കി........................
അരയ്ക്ക് മുകളിൽ നഗ്നനായിരുന്ന അയാളുടെ നെഞ്ചിലെ രുദ്രാക്ഷമാലയാണ് റാസയ്ക്ക് മുന്നിൽ ആദ്യം വെളിവായത്.........................
അത് കണ്ടപ്പോൾ തന്നെ റാസയ്ക്ക് അതാരാണെന്ന് മനസ്സിലായി........................
"അഘോരാ...................."....................റാസയുടെ ഉള്ളിൽ നിന്ന് ആ പേര് അറിയാതെ പുറത്തേക്ക് വന്നു...........................
റാസ തലയുയർത്തി അഘോരയെ നോക്കി.............................
കഴുത്തിൽ നിറയെ മാലകൾ..................
ശരീരമാകെ ഭസ്മം...............
നെഞ്ചിലേക്ക് നീണ്ടു നിൽക്കുന്ന താടി....................
നീളമേറിയ അലക്ഷ്യമായി കെട്ടിവച്ച മുടി..................
നെറ്റിയിൽ നീട്ടി വരച്ച ഭസ്മക്കുറി..................
കയ്യിൽ നീളമേറിയ തൃശൂലം................തൃശൂലത്തിന് ചുറ്റും രുദ്രാക്ഷമാലകൾ..................
ഇതായിരുന്നു അഘോരയുടെ രൂപം......................
കുറേ നാളുകൾക്ക് ശേഷം അഘോരയെ കണ്ട ആഹ്ലാദത്തിൽ റാസ അഘോരയുടെ അടുത്തേക്ക് ഓടി ചെന്നു.......................
"എവിടെയായിരുന്നു അഘോരാ.................".................റാസ അഘോരയോട് ചോദിച്ചു.......................
അഘോരാ പുഞ്ചിരി തൂകി......................
കഴുത്തിൽ നിറയെ മാലകൾ..................
ശരീരമാകെ ഭസ്മം...............
നെഞ്ചിലേക്ക് നീണ്ടു നിൽക്കുന്ന താടി....................
നീളമേറിയ അലക്ഷ്യമായി കെട്ടിവച്ച മുടി..................
നെറ്റിയിൽ നീട്ടി വരച്ച ഭസ്മക്കുറി..................
കയ്യിൽ നീളമേറിയ തൃശൂലം................തൃശൂലത്തിന് ചുറ്റും രുദ്രാക്ഷമാലകൾ..................
ഇതായിരുന്നു അഘോരയുടെ രൂപം......................
കുറേ നാളുകൾക്ക് ശേഷം അഘോരയെ കണ്ട ആഹ്ലാദത്തിൽ റാസ അഘോരയുടെ അടുത്തേക്ക് ഓടി ചെന്നു.......................
"എവിടെയായിരുന്നു അഘോരാ.................".................റാസ അഘോരയോട് ചോദിച്ചു.......................
അഘോരാ പുഞ്ചിരി തൂകി......................
അതുകണ്ട് റാസയും പുഞ്ചിരിച്ചു..................
"വാ വീട്ടിലേക്ക് പോകാം.................."...............റാസ പറഞ്ഞു.....................
"ഇല്ലാ റാസാ....................ഞാൻ നിന്നെ ഒരിക്കൽ കൂടി കാണാൻ വേണ്ടി മാത്രം വന്നതാണ്....................."....................അഘോരാ പറഞ്ഞു................
റാസ സംശയത്തോടെ അഘോരയെ നോക്കി........................
"ഭയക്കേണ്ട..................ഇനിയും ഞാൻ നിന്നെ കാണാൻ വരും..................കാളിയമ്മ നിന്നെയും എന്നെയും തുണച്ചാൽ...................".........................അഘോരാ പറഞ്ഞു...................
റാസ അഘോരയെ നോക്കി നിന്നു.....................
"റാസാ............... നീ കാരുണ്യമുള്ളവനാണ്...................നെഞ്ചിൽ സ്നേഹം ഉള്ളവനാണ്.....................പക്ഷെ ഇനിയുള്ള നാളുകളെ നേരിടാൻ നിന്റെ നെഞ്ചിൽ അത് മാത്രം മതിയാകാതെ വരും...................പക്ഷെ ഒരിക്കലും അത് കൈവിടരുത്.................വിധിയെ ചിലപ്പോൾ നീ അതില്ലാതെ ജയിച്ചേക്കാം പക്ഷെ നിന്റെ കുലം നിലനിൽക്കണമെങ്കിൽ അത് നിനക്ക് കൂടിയേ തീരൂ...........................".................അഘോരാ പറഞ്ഞു.......................
റാസ ഒന്നും ചോദിക്കാനോ പറയാനോ ആകാതെ അഘോരയുടെ വാക്കുകൾ കേട്ടു നിന്നു......................
അഘോരാ തിരിഞ്ഞു നടന്നു.....................
അഘോരാ റാസയെ ഒന്ന് തിരിഞ്ഞു നോക്കി...................
"അനുഗ്രഹിക്കാൻ എനിക്ക് അനുവാദമില്ല....................പക്ഷെ നീ ജയിച്ചു കാണണം എന്ന് മനസ്സ് വല്ലാതെ തുടിക്കുന്നു....................."....................അതും പറഞ്ഞുകൊണ്ട് അഘോരാ യാത്രയായി......................
റാസ ആകെ കുഴങ്ങി.................
സ്വാമിയുടെയും അഘോരയുടെയും വാക്കുകൾ ഒരുപോലെ തോന്നി റാസയ്ക്ക്......................
തന്നെ കാത്ത് എന്തോ ഇരിക്കുന്നുണ്ട്..................അതാണ് തന്റെ യഥാർത്ഥ വിധി...................അപ്പോൾ ഇതുവരെ ഞാൻ ജീവിച്ച ജീവിതം..................അതിന് അർത്ഥമില്ലേ....................
ആ ജീവിതം എനിക്ക് നഷ്ടപ്പെടാൻ പോവുകയാണോ....................
എനിക്ക് പ്രിയപ്പെട്ടവരും.................?
റാസ തിരിച്ചു വീട്ടിലേക്ക്
💬 Comments
View all comments