റിസോർട്ടിന്റെ കവാടത്തിൽ ടാക്സി വന്നുനിന്നപ്പോൾ അർജുനും മീരയും ആ കാഴ്ച കണ്ട് ശരിക്കും അന്തംവിട്ടുപോയി. പച്ചപ്പിന് നടുവിൽ, കടലിനോട് ചേർന്ന് നിൽക്കുന്ന അതിമനോഹരമായ ഒരു സ്വർഗ്ഗം പോലെയായിരുന്നു ആ റിസോർട്ട്. ആധുനികതയും പ്രകൃതിഭംഗിയും ഒത്തുചേർന്ന ആ റിസോർട്ടിലെ ഓരോ കോണും ആഡംബരം വിളിച്ചോതുന്നുണ്ടായിരുന്നു.
ഡ്രൈവർ വളരെ വിനയത്തോടെ പുറത്തിറങ്ങി അവരുടെ ലഗേജുകൾ ഓരോന്നായി താഴെ ഇറക്കി വെച്ചു. അർജുൻ പഴ്സ് തുറന്ന് അയാൾക്ക് നൽകാനുള്ള പണം എണ്ണിക്കൊടുത്തു. പണം വാങ്ങിയ ശേഷം ഡ്രൈവർ അർജുന്റെ കൈകളിൽ പിടിച്ചു ഒന്ന് കുലുക്കി, എന്നിട്ട് വശ്യമായ ഒരു ചിരിയോടെ പറഞ്ഞു:
“ശരി സാർ, ഇനിയും കാണാം. എന്റെ പേര് കൃഷ്ണൻ, മലപ്പുറത്താണ് വീട്. നിങ്ങൾ നാട്ടിൽ എവിടെയാ?”
ആ വാക്കുകൾ കേട്ടതും അർജുന്റെയും മീരയുടെയും ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. രണ്ടുപേരും ഒരേസമയം പരസ്പരം നോക്കി, പിന്നെ ആ ഡ്രൈവറെയും. അക്ഷരാർത്ഥത്തിൽ അവർ തറഞ്ഞുപോയി!
“ദൈവമേ… ഇയാൾ മലയാളിയായിരുന്നോ!” മീരയുടെ ഉള്ളിൽ ആ ബോധം ഒരു വലിയ ആഘാതമായി വന്നു പതിച്ചു.
ഇത്രയും നേരം കാറിന്റെ പിൻസീറ്റിലിരുന്ന് തങ്ങൾ സംസാരിച്ച കാര്യങ്ങൾ… മീരയുടെ പൂറിൽ സെബാസ്റ്റ്യൻ നാക്കിട്ടതിനെക്കുറിച്ചുള്ള വിവരണങ്ങൾ… ഷഡ്ഡി ഇടാത്തതിനെക്കുറിച്ചുള്ള തർക്കങ്ങൾ… അർജുന്റെ വരിഞ്ഞുമുറുക്കലുകൾ… എല്ലാം ഇയാൾക്ക് മനസ്സിലായിട്ടുണ്ടാകും! അതും പോരാഞ്ഞ് മീരയുടെ ആ നെറ്റ് ട്രൗസറിനുള്ളിലെ വിശേഷങ്ങൾ ഇത്രയും നേരം കണ്ണാടിയിലൂടെ അയാൾ നോക്കി ആസ്വദിക്കുന്നുണ്ടായിരുന്നു.
