ഉമ്മറത്തു എത്തിയ ശേഷം ജിൻസി മകന് കണക്കിലെ സംശയങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നത് കണ്ട് സുരേഷ് അവളെ കുറച്ചു നേരം നോക്കി നിന്നു. “ഞാൻ എന്നാൽ പോണു ജിൻസി… ദിനേശൻ വന്നാൽ എന്നെയൊന്നു വിളിക്കാൻ പറഞ്ഞേക്ക്.” അവൻ പടിക്കൽ ഊരിയിട്ടിരുന്ന ചെരുപ്പിട്ടു.
“അഹ് സുരേഷേട്ടാ…ഞാൻ പറഞ്ഞേക്കാം…” അത് പറയുമ്പോളും അവളുടെയുള്ളിൽ ഭയത്തെകാൾ കാമമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
*********
ഇന്നും രാത്രി ഏഴ് മണി കഴിഞ്ഞാണ് സജീവൻ ബാങ്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. മാസം ഒരു ലക്ഷത്തിനടുത്ത് ശമ്പളമുള്ള ജോലിയും, വലിയൊരു വീടും, യാത്ര ചെയ്യാൻ സ്വിഫ്റ്റ് കാറുമൊക്കെയുണ്ടെങ്കിലും, മുപ്പത്തിരണ്ടാം വയസ്സിലും മനസ്സമാധാനം എന്നത് അവന് അന്യമായിരുന്നു. ഇപ്പോൾ തന്റെ കിടപ്പുമുറിയിലെ കട്ടിലിൽ ചാരിയിരുന്നുകൊണ്ട്, കുളി കഴിഞ്ഞ് വന്ന് കറുത്ത ബ്രായും ഷഡ്ഡിയും മാത്രം ധരിച്ച് അലമാരയിലെ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന തന്റെ ഭാര്യയുടെ പാതി നഗ്നമായ ശാരീരിക സൗന്ദര്യം നോക്കുമ്പോൾ അവന്റെ മനസ്സ് വിതുമ്പുകയായിരുന്നു.
ഇരുപത്തിനാലാം വയസ്സിൽ നാട്ടിലെ പ്രമുഖ സ്കൂൾ അധ്യാപകന്റെ മകളായ, അന്ന് ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അരുണിമയെ കല്യാണം കഴിച്ചതായിരുന്നു അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. എന്നാൽ ഇന്നിപ്പോൾ അതൊക്കെ വേണ്ടായിരുന്നു എന്നൊരു തോന്നലാണ് സജീവന്റെയുള്ളിൽ. പക്ഷേ, ആ തോന്നലിന് കാരണം അരുണിമയുടെ കുറ്റമല്ല, മറിച്ച് തന്റെ സ്വന്തം ശാരീരിക ബലഹീനതയാണെന്ന വസ്‌തുത അവന്റെ പുരുഷത്വത്തെ ഉള്ളിൽരുന്ന് കുത്തിനോവിച്ചു.
