സ്വാതി നാണത്തോടെ തലതാഴ്ത്തി. “നമുക്ക് ഇറങ്ങാം അമ്മേ, ആരെങ്കിലും കാണുന്നതിന് മുൻപ് പോകാം,” അവൾ വാതിൽ പൂട്ടി രാധാമണിക്കൊപ്പം നടന്നു.
മെയിൻ റോഡ് ഒഴിവാക്കി, അമ്പലത്തിന് പുറകിലൂടെയുള്ള ഒരു ചെറിയ ഇടവഴിയിലൂടെയാണ് അവർ നടന്നത്. ഉച്ചസമയമായതുകൊണ്ട് വഴിയിൽ ആരുമുണ്ടായിരുന്നില്ല.
നടക്കുമ്പോഴും സ്വാതിയുടെ നെഞ്ച് പടപടാ ഇടിക്കുന്നുണ്ടായിരുന്നു. വരാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചുള്ള ചിന്ത അവളുടെ തുടകളിൽ ഒരു വിറയലുണ്ടാക്കി. ആ ടൈറ്റായ പച്ച ചുരിദാറിനുള്ളിൽ അവളുടെ വിരിഞ്ഞ ചന്തികൾ കുലുങ്ങിത്തുള്ളുന്നത് പുറകിൽ നടക്കുന്ന രാധാമണി ആസ്വദിച്ചു കാണുന്നുണ്ടായിരുന്നു.
“നീ പേടിക്കാതെ വാ സ്വാതി. അവിടെ ആരും വരില്ല. അമ്പലത്തിലെ എന്തോ പഴയ സാധനങ്ങൾ ഇട്ടിരിക്കുന്ന വീടാണെന്നാ നാട്ടുകാരുടെ വിചാരം. ജയേട്ടൻ അവിടെ നേരത്തെ എത്തി കാത്തിരിപ്പുണ്ടാകും,” രാധാമണി അവൾക്ക് ധൈര്യം കൊടുത്തു.
കുറച്ചുദൂരം നടന്നപ്പോൾ, വലിയ മരങ്ങൾ തിങ്ങിനിറഞ്ഞ ഒരു പറമ്പിനുള്ളിലായി ആ പഴയ ഓടുവെച്ച വീട് അവർ കണ്ടു. പറമ്പിൽ കുറച്ചു കാടുപിടിച്ചു കിടപ്പുണ്ടായിരുന്നു. മുൻവശത്തെ വാതിൽ പാതി തുറന്നുകിടക്കുകയാണ്. മുറ്റത്തൊന്നും ആരുമില്ല. ചുറ്റുപാടും വലിയ നിശബ്ദത.
രാധാമണി മുന്നിലും സ്വാതി പുറകിലുമായി ആ പഴയ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി. വാതിലിലൂടെ അകത്തേക്ക് കടന്നതും, വിശാലമായ ആ ഹാളിലെ മങ്ങിയ വെളിച്ചത്തിൽ, ഒരു കസേരയിലിരിക്കുന്ന ജയചന്ദ്രനെ സ്വാതി കണ്ടു. കൈലിമുണ്ട് മടക്കിക്കുത്തി, ഷർട്ടിന്റെ ബട്ടണുകൾ പകുതി തുറന്നിട്ട് ഒരു വന്യമായ ഭാവത്തോടെ അയാൾ അവരെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.
