കോരൻ കുറേക്കൂടി സരസുവിന്റെ അടുത്തേക്ക് നീങ്ങി പല്ലുകടിച്ചു പരുഷമായി സംസാരിക്കാൻ തുടങ്ങി.
“ഈ നാട്ടിൽ തമ്പ്രാൻ കാണാത്ത ഒരു പെണ്ണുമില്ല. എന്നിട്ടും കുട്ടി തമ്പ്രാന്റെ കണ്ണിൽ പെടാതെ ഒളിച്ചു ജീവിച്ചു. മാത്രല്ല ഇപ്പൊ അദ്ദേഹത്തെ മുഷിപ്പിച്ചിട്ട് കടുംപിടുത്തം നിൽക്കുന്നോ? അദ്ദേഹത്തെ വെറുപ്പിച്ചാൽ കുടുംബത്തോടെ ഇല്ലാതാക്കിക്കളയും, അറിയില്ലേ. വന്ന് വണ്ടിയിൽ കേറിക്കോ, അല്ലെങ്കിൽ ബലം പിടിക്കേണ്ടി വരും.” കോരൻ അവളോട് മുരണ്ടു. കൈയിലെ വാഴയില നിലത്തേക്ക് വീണു. രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി അവൾ വാവിട്ടു കരഞ്ഞു.
“എന്നെ ഒന്നും ചെയ്യല്ലേ. ഞങ്ങൾ പാവങ്ങളാണെ.” സരസുവിന്റെ ശബ്ദ സംഗതം കോരനെയും കാരണവരെയും ഒരുപോലെ വികാരം കൊള്ളിച്ചു. ഇവൾ സങ്കടം മറന്ന്, സന്തോഷത്തോടെ ഉടുത്തുണിയില്ലാതെ കിടന്നു പുളയുന്ന ദൃശ്യം മനസ്സിൽ തെളിഞ്ഞ രണ്ടുപേർക്കും അജ്ഞാതമായൊരു ആവേശം നുരഞ്ഞു പൊങ്ങുകയും കോരൻ അവളെ പഞ്ഞിക്കെട്ടു പോലെ കോരിയെടുത്തു പിന്നിലേക്ക് ചെന്ന് കാളവണ്ടിയുടെ അകത്തേക്ക് നിക്ഷേപിച്ചു. ഹാഹ്..എന്തൊരു ഇളം ശരീരം.
വെണ്ണയിൽ പിടിച്ചത് പോലെ കൈകൾ പുതഞ്ഞു പോകുന്നു. കോരൻ കാളവണ്ടിയുടെ പിന്നിലെ വിരിപ്പ് താഴ്ത്തിയിട്ടിട്ട് മുന്നിലേക്ക് ചെന്ന് വണ്ടിയിൽ ചാടിക്കയറി കാളയെ തെളിച്ചു. പിന്നിൽ അതുവരെ കാത്തുനിന്നിരുന്ന വാസുകാരണവരുടെ സംരക്ഷകരുടെ കാളവണ്ടിയും അവരെ അനുഗമിച്ചു. കർക്കിടക്കം പുതച്ച സന്ധ്യയുടെ ഇരുണ്ട പകലിലൂടെ കാളവണ്ടി പാറത്തൊടി തറവാടിന്റെ പിൻവശത്തേക്ക് പ്രവേശിക്കുകയും,
