മീര :- എന്നാ ശെരി വലിയപ്പച്ച വയ്ക്കട്ടെ..
വര്ഗീസ് :- ശെരി മോളെ..
ആലീസും വർഗീസും പ്രേമിച്ചു കെട്ടിയതാ. അപ്പനില്ലാതെ വളർന്ന വർഗീസ് അതിന്റെതായ കൊള്ളരുതായിമായൊക്കെ ഉണ്ടായിരുന്നു. പള്ളിക്ക് വേണ്ടി അടിപിടിയും വഴക്കുണ്ടാക്കി നടന്നിരുന്ന വർഗീസിന് പ്രത്യേകിച്ച് ഒരു ജീവിതരീതിയൊന്നുമില്ല.
ഒരിക്കൽ തയ്യൽ പഠിക്കാൻ പോയ ആലീസിനെ വഴിയിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടു വളച്ചെടുത്തു കെട്ടിയതാണ്.
അന്ന് മുതൽ വർഗീസ് അടിപിടിയും വഴക്കും നിർത്തി ആലീസിന് വേണ്ടി ജീവിച്ചു. ചട്ടമ്പി വര്ഗീസ് നന്നായിപോയത് കണ്ട് കറക്കാരൊക്കെ ഞെട്ടി. ആലിസ് കൂടോത്രം ചെയ്ത് നിർത്തിച്ചതാണ് എന്നുവരെ സാംസാരം വന്നു.
ശെരിക്കും ആലീസിന്റെ പൂറിന്റെ മുറുക്കവും വായിലെ വഴുവഴുപ്പിലും അവൻ അടിമയായിപ്പോയി. എന്നാലും ഇന്നും ആ ഗുണ്ടായിസം വര്ഗീസ് വേണ്ടന്ന് വച്ചിട്ടില്ല. അതേ മൂച്ച് ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.
ഒരിക്കൽ കവലയിലെ ഓട്ടോ ചെറുക്കൻ ആലീസിന്റെ കുണ്ടിക്ക് പിടിച്ചു അറിഞ്ഞു എവിടെന്നോ പാഞ്ഞു എത്തി അവനെ കുത്തിന് പിടിച്ചു ആ ടാർ ഇട്ട് റോഡിൽ തൂക്കി അടിക്കുമ്പോൾ ചായ കടയിൽ ഇരുന്ന കൃഷ്ണൻ നായർ പറഞ്ഞു “പാറ്റൺടാങ്ക് വര്ഗീസ് ഇപ്പോഴും ഇവിടെയുണ്ട്.”
.
പിറ്റേന്ന് ഉച്ചക്ക് ആലീസും വർഗീസും തോമസിന്റെ വീട്ടിലെത്തി. ആലി ചേച്ചിയെയും ഭർത്താവിനെയുo കണ്ട ക്ലാരക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസമുണ്ടായി. തനിക് ഒരു പ്രേശ്നമുണ്ടായിപ്പോ ചോദിക്കാൻ കൂടെപ്പിറപ്പുണ്ടല്ലോ എന്ന് ഓർത്തു.
ആലിസ് :- എന്നതാടി നിന്റെ മുഖത്ത് ഒരു വാട്ടം.? കൊച്ച് എന്തിയെ?
