“അമ്മേ… ഈ ശരീരത്തിലെ ഓരോ അണുവും എന്റെ പേര് വിളിക്കണം,” അർജുൻ അവളുടെ മുലഞെട്ടുകളിൽ തന്റെ വിരലുകൾ കൊണ്ട് ആഞ്ഞു ഞെരിച്ചു. സന്ധ്യ ഒരു വന്യമായ നിലവിളിയോടെ തന്റെ ശരീരം വില്ലുപോലെ വളച്ചു. “ഏട്ടാ… നോക്കിയേ… അർജുൻ എന്നെ എങ്ങനെയൊക്കെയാ മാറ്റുന്നത് എന്ന്!” അവൾ ബാലചന്ദ്രനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.
പെട്ടെന്ന് സന്ധ്യയുടെ മുഖത്തെ ലഹരി മാറി പകയുടെ ഒരു ഭാവം തെളിഞ്ഞു. അവൾ ബാലചന്ദ്രനെ തുറിച്ചുനോക്കി. “ഏട്ടൻ വിചാരിച്ചത് ഇതൊക്കെ കണ്ട് ഞാൻ നാണിച്ചു തലതാഴ്ത്തും എന്നാണോ? എന്തിനാ ഏട്ടാ ഈ അഭിനയം? ഏട്ടന്റെ ആ പഴയ ലീലാവിലാസങ്ങൾ ഒന്നും എനിക്ക് അറിയില്ല എന്നാണോ ഏട്ടൻ കരുതിയത്?”
ബാലചന്ദ്രൻ സ്തബ്ധനായി.
സന്ധ്യ എഴുന്നേറ്റ് അർജുന്റെ നെഞ്ചിൽ ചാഞ്ഞുനിന്ന് തുടർന്നു, “നാട്ടിലെ ഓഫീസിൽ ഉണ്ടായിരുന്ന ആ പെണ്ണിന്റെ കാര്യം മറന്നുപോയോ ഏട്ടാ? ഏട്ടന്റെറെ ഈ പവിത്രമായ മുഖം കണ്ട് ഞാൻ വിശ്വസിച്ചു. പക്ഷെ അർജുനാണ് ഏട്ടന്റെ ഓരോ അവിഹിതങ്ങളും എനിക്ക് മുന്നിൽ തെളിവോടെ നിരത്തിയത്. അമേരിക്കയിൽ വെച്ച് ഞങ്ങൾ എടുത്ത തീരുമാനമായിരുന്നു ഏട്ടനെ ഇങ്ങനെയൊക്കെ കാണിച്ച് തകർക്കണമെന്നത്.”
ബാലചന്ദ്രന്റെ മുഖം വിളറി വെളുത്തു. സന്ധ്യ നിർത്തിയില്ല, “ഏട്ടന്റെ ജൂനിയർ… ആ ഏഞ്ചലീന! അവളുടെ കാര്യത്തിൽ ഏട്ടൻ കാണിച്ച ക്രൂരതയ്ക്ക് ഇപ്പോഴാണ് ഫലം കിട്ടുന്നത്. ഏട്ടനുമായുള്ള അവളുടെ ബന്ധം അറിഞ്ഞതുകൊണ്ടല്ലേ അവളുടെ ഭർത്താവ് ആത്മഹത്യ ചെയ്തത്? എന്നിട്ടും ഏട്ടന് മതിയായില്ലല്ലോ.
