“പിന്നമ്മോട് ഞാനെന്ത് പറയണം…പുന്നാര മോള് വശീകരിച്ചു വിളിച്ച് വരുത്തിയതാന്നോ….” കലമെടുത്തു താഴെ വച്ചിരുന്ന സ്റ്റീൽ ബക്കറ്റിലേക്ക് വെള്ളം മറിച്ചൊഴിച്ചു ഹരി ചോദിച്ചു…
“അയ്യേ…ഞാനങ്ങനൊന്നും ചെയ്തിട്ടില്ല….”
“നീയൊന്നും ചെയ്തില്ല….വെറുതേ അവിടെ നിന്ന എന്നെ പിടിച്ച് അഞ്ചാറുമ്മേം തന്ന് കൊതിപ്പിച്ചിട്ട് അവളോരോട്ടം….എനിക്കാണേൽ എന്തേലും കിട്ടിയാ പിന്നത് കടം ആയിട്ട് ഇട്ടേക്കണ സ്വഭാവം തീരെ ഇല്ല…കയ്യോടെ തിരിച്ചങ്ങ് തരാൻ ഓടിപ്പാഞ്ഞു വന്നതാ…” ഒരു കയ്യിൽ അവളെയും മറുകയ്യിൽ ബക്കറ്റും പിടിച്ച് വർക്ക് ഏരിയ കടന്ന് മുറ്റത്തേക്ക് ഇറങ്ങുന്ന നടയുടെ താഴെ ബക്കറ്റ് വച്ചു…എന്നിട്ട് നടയിലേക്കിറങ്ങി നിന്നു…
ഇപ്പൊ അമ്മു അവന്റെ മുഖത്തിനൊപ്പം ആണ്…ഇരുട്ടിൽ രണ്ടുപേർക്കും മുഖം വ്യക്തമല്ല…
“ഒരെണ്ണം…ഒരേ ഒരെണ്ണം…ഇപ്പോ അതു മതി…ബാക്കി പലിശേം കൂട്ട് പലിശേം ഒക്കെ ചേർത്ത് ഞാൻ വച്ചേക്കാം….ഇപ്പൊ ഒരെണ്ണം തന്നോട്ടെടി….” ശബ്ദം താണു താണു വരുന്നുണ്ട്….അവനു വേണ്ടത് കണ്ടുപിടിക്കാനെന്നോണം തണുത്ത വിരൽ തുമ്പവളുടെ മുഖത്ത് പരതി നടക്കുന്നുണ്ട്….
“അമ്മ വരും….കാണുട്ടോ…” മത്സരിച്ചെന്നോണം അമ്മുവിന്റെ ഒച്ചയും താണു….
തേടിക്കിട്ടിയത് തള്ളവിരലും ചൂണ്ടു വിരലും കൊണ്ടു ഞെരിച്ചു വിട്ടു ഹരി…
“വെള്ളം തണു…തണുത്തു പോകുംനേ….” അവന്റെ നിശ്വാസം മൂക്കിന്റെ വശത്തു കവിളിൽ അടിച്ചതും അമ്മു ഒന്നു കിടുകിടുത്തു…
“നിനക്കതിലും ചൂടുണ്ടെടി….പൊള്ളുന്ന്….” പറഞ്ഞും കൊണ്ടൊരു കൈ അവളുടെ പിൻകഴുത്തിലും മറുകൈ പാവാട വലിച്ചു താഴ്ത്തി ഇടുപ്പിലും പിടുത്തമിട്ടു…

ആശംസകൾ
വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.