തന്റെ ഭാര്യ മകൻ മുന്നിൽ അത്രമേൽ കീഴടങ്ങുന്നത് നേരിട്ട് കണ്ട ആഘാതത്തിൽ, അയാൾ പതുക്കെ പടികൾ ഇറങ്ങി താഴത്തെ നിലയിലേക്ക് വന്നു. ഓരോ പടി ഇറങ്ങുമ്പോഴും മുകളിൽ നിന്നും സന്ധ്യയുടെ ആ തകർപ്പൻ ചിരിയും അർജുന്റെ അധികാരസ്വരവും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.
താഴെ ഹാളിലെ ഇരുട്ടിൽ ഏകനായി ഇരുന്ന് അയാൾ ഓരോ നിമിഷവും നീറി. എയർകണ്ടീഷണറിന്റെ തണുപ്പിലും അയാൾ ഭയം കൊണ്ട് വിയർക്കുന്നുണ്ടായിരുന്നു. സമയം ഇഴഞ്ഞുനീങ്ങി. ഒരു ഘട്ടത്തിൽ മാനസികമായ തളർച്ച കൊണ്ട് അയാൾ സോഫയിൽ ഒന്ന് മയങ്ങിപ്പോയി. എന്നാൽ ആ ഉറക്കത്തിലും അർജുന്റെ മുറിയിലെ ആ നീല വെളിച്ചവും സന്ധ്യയുടെ ആവേശത്തോടെയുള്ള “മോനേ” എന്ന വിളിയുമായിരുന്നു അയാളുടെ ഉള്ളിൽ മുഴങ്ങിയത്.
പെട്ടെന്ന് ഒരു ഞെട്ടലോടെയാണ് ബാലചന്ദ്രൻ ഉണർന്നത്. ക്ലോക്കിൽ നോക്കിയപ്പോൾ സമയം പുലർച്ചെ 2 മണി കഴിഞ്ഞിരുന്നു. സന്ധ്യ തിരിച്ചെത്തിയിട്ടുണ്ടാകുമെന്ന നേർത്ത പ്രതീക്ഷയിൽ അയാൾ പതുക്കെ എഴുന്നേറ്റ് തങ്ങളുടെ ബെഡ്‌റൂമിലേക്ക് നടന്നു. പക്ഷേ, വാതിൽ തുറന്ന അയാളെ സ്വീകരിച്ചത് ശൂന്യമായ കട്ടിലായിരുന്നു. സന്ധ്യ അപ്പോഴും അർജുന്റെ മുറിയിൽ തന്നെ! അയാൾ വിശ്വസിക്കാനാവാതെ ഹാളിലേക്ക് തന്നെ തിരിച്ചുവന്നു പടികൾക്ക് അരികിൽ നിന്നു.
അല്പസമയത്തിന് ശേഷം മുകളിലത്തെ നിലയിൽ നിന്നും പടികൾ ഇറങ്ങി വരുന്ന ആ ശബ്ദം അയാൾ കേട്ടു. സ്റ്റെയർകേസിലെ മങ്ങിയ നൈറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ സന്ധ്യ താഴേക്ക് ഇറങ്ങി വരികയായിരുന്നു. അർജുന്റെ നീലനിറത്തിലുള്ള ഒരു വലിയ ഹൂഡി മാത്രമാണ് അവൾ ധരിച്ചിരുന്നത്.
