കഴിഞ്ഞ തവണ അവൾ വാക്കുകൾ മാറ്റി ചോദിച്ചെങ്കിലും ഇത്തവണ അവൾ തിരുത്തിയില്ല. അവളുടെ ചോദ്യം ഒരു ചാട്ടുളി പോലെ ബാലചന്ദ്രന്റെ നെഞ്ചിൽ തറച്ചു. അയാൾ മറുപടിയൊന്നും നൽകാതെ തളർന്നു കട്ടിലിലിരുന്നു.
പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്. ബാലചന്ദ്രൻ ചെന്ന് വാതിൽ തുറന്നു. പുറത്ത് അർജുൻ നിൽക്കുന്നു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത ശൗര്യമുണ്ടായിരുന്നു. “അച്ചാ… അച്ചന്റെ പെണ്ണിനെ ഇന്ന് എനിക്ക് വേണം,” അവൻ ബാലചന്ദ്രന്റെ മുഖത്തേക്ക് നോക്കി പച്ചയായി പറഞ്ഞു. “എല്ലാ ദിവസവും എടുത്തുകൊണ്ടുപോകാറുണ്ട്… പക്ഷെ ഇന്ന് ഇങ്ങനെ വന്നു ചോദിച്ചിട്ട് കൊണ്ടുപോകണമെന്ന് തോന്നി. അതുകൊണ്ടാ അമ്മയെ നേരത്തെ ഇങ്ങോട്ട് വിട്ടത്.”
ബാലചന്ദ്രൻ തടയാൻ ആഞ്ഞെങ്കിലും അർജുൻ അതിവേഗം മുറിക്കുള്ളിലേക്ക് കടന്നു. അവൻ സന്ധ്യയെ വാരിയെടുത്ത് തന്റെ തോളിലേക്കിട്ടു. സന്ധ്യ ലജ്ജയോടെ അവന്റെ തോളിൽ കിടന്ന് കൈകാലുകൾ അടിച്ചു. അർജുൻ അവളെയും ചുമലിലേറ്റി ഹാളിലൂടെ നടന്ന് സ്റ്റെപ്പുകൾ കയറി.
ബാലചന്ദ്രൻ ആ ഇടനാഴിയിൽ തളർന്നുനിന്നു. അർജുൻ സന്ധ്യയെയും കൊണ്ട് തന്റെ ബെഡ്റൂമിൽ കയറി വാതിൽ മലർക്കെ അടച്ചു. ആ വീടിന്റെ നിശബ്ദതയിൽ ആ വാതിൽ അടയുന്ന ശബ്ദം ബാലചന്ദ്രന്റെ ഹൃദയമിടിപ്പ് നിലപ്പിക്കുന്നത് പോലെ തോന്നിപ്പിച്ചു.
ആ രാത്രി ബാലചന്ദ്രന് ഒരു യുഗമായി തോന്നി. മുകളിലത്തെ മുറിയിൽ നിന്ന് ഇടയ്ക്കിടെ കേൾക്കുന്ന സന്ധ്യയുടെ ചിരിയും നേർത്ത ശബ്ദങ്ങളും അയാളെ ഭ്രാന്ത് പിടിപ്പിച്ചു. നേരം വെളുത്തിട്ടും തന്റെ കിടപ്പുമുറിയിൽ സന്ധ്യയെ കാണാതായപ്പോൾ അയാൾ ആകെ അസ്വസ്ഥനായി.
