അയാൾ വരാന്തയിലെ അരമതിലിൽ ഒരു കാൽ കയറ്റി വച്ചപ്പോൾ മുണ്ടിന്റെ അറ്റം ഊർന്ന് തുടയിടുക്ക് വരെ നഗ്നമായി. തമ്പ്രാൻ തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ രണ്ടുപേരുടെയും നെഞ്ചിടിപ്പ് വർധിച്ചു. ജോലിക്കിടയിൽ ഇടംകണ്ണിട്ട് അവർ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. നെഞ്ചിലൊരു ഭാരം തൂങ്ങിക്കിടക്കുന്നത് പോലെ രണ്ടുപേരും തളർന്നു. കോപിച്ചാൽ ആരുമറിയാതെ കൊന്നിട്ട് തോട്ടത്തിൽ എവിടെയെങ്കിലും കുഴിച്ചു മൂടും. ജോലിയിൽ വീഴ്ച്ച വരാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട്, പരസ്പരം സംസാരിക്കുക പോലും ചെയ്യാതെ അമ്മയും മകളും ജോലി തുടർന്നു. മഴ ചാറിക്കൊണ്ടിരുന്നു, പ്രകൃതി മഴക്കാറ് മൂടി ഇരുണ്ടു കിടന്നു. ലോകം മഴക്കുളിരിൽ തണുത്തു വിറച്ചു ചൂളി നിൽപ്പുണ്ട്.
കോരൻ ചാറ്റൽ മഴയിലേക്കിറങ്ങി. ചളിവെള്ളത്തിലൂടെ നടന്ന് മാലതിയുടെ അടുത്തേക്ക് ചെന്നിട്ട് ചെവിയിൽ എന്തോ പറഞ്ഞു. നാണം കൊണ്ട് നനഞ്ഞ കുരുമുളക് മണിപോലെ അവളൊന്ന് ഉലഞ്ഞുപോയി. കവിളുകളിലേക്ക് രക്തം ഇരച്ചു കയറി ചുവന്നു തുടുത്തു. യൗവ്വനം തെറിച്ചു നിൽക്കുന്ന ആ സ്ത്രീ ഒരു നവോഡയെപ്പോലെ കോരന്റെ മുന്നിൽ തലകുനിച്ചു തിരിഞ്ഞു നിന്നു. കോരൻ മാലതിയുടെ ഭാവമാറ്റം കണ്ട് രസിച്ചുകൊണ്ട് മകളുടെ നേരെ ചെന്ന് തമ്പ്രാന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു.
“ചെന്നിട്ട് ചവുട്ടിനും കുത്തിനും ബലം പിടുത്തതിനൊന്നും നിൽക്കണ്ട. ഒതുങ്ങി നിന്നാ കൈനിറയെ കിട്ടും. പോയി നിന്റെ സ്നേഹത്തിന്റെ സുഖം നന്നായി തെളിയിച്ചു കൊടുക്ക്.” കോരൻ അവളെ ഉപദേശിച്ചു. മാലതി കോരൻ സംസാരിച്ചു നിൽക്കുന്ന തന്റെ മകൾ കുഞ്ഞിമാതുവിനെ നോക്കി.
