കാഞ്ഞിരക്കുറ്റി 7 [ലസ്റ്റർ] 22

ഇത്ര കൃത്യമായ ധാരണയുള്ള ഒരു നായ തീർച്ചയായും മികച്ച പരിശീലനം നേടിയിട്ടുണ്ടാകും. അഥവാ, ഈ വിശാലമായ വിജനതയിൽ ഏതോ ഇരുട്ടിന്റെ മാടത്തിലിരിക്കുന്ന അജ്ഞാതനായ ഒരാളുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ താനും ആതിരയും. വാഹിദ് ജാഗരൂഗനായി.

അവൻ തിരിഞ്ഞു ആതിര നിൽക്കുന്നിടത്തേക്ക് നോക്കി. അവളെ അവിടെ കണ്ടില്ല. പെട്ടന്നൊരു ഞെട്ടലോടെ അവൻ തിരിഞ്ഞും മറിഞ്ഞും നോക്കി. അവളെവിടെ? ശരീരമാസകലം ഒരു ഉൾക്കിടിലം അവനെ ബാധിച്ചു. വെപ്രാളത്തോടെ താൻ ആദ്യം നിന്നിരുന്ന ഭാഗത്തേക്ക് ചെന്ന് നോക്കിയപ്പോൾ ആതിരയെ അവൻ കണ്ടു.

 

നിലാവിന്റെ നീലിമ കലർന്ന വെളിച്ചത്തിൽ, നേർത്ത മഞ്ഞിന്റെ കുളിരലിഞ്ഞ പാതിരാവിന്റെ ഹൃദയതയിൽ, ജാനകിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കൈകൾ രണ്ടു വശത്തേക്കും നീട്ടി കുരിശിൽ തറച്ചത് പോലെ പാറയിൽ മലർന്ന് ചാരി കിടക്കുന്നു. ബ്രാ ധരിക്കാത്ത ഇളം നീല കുപ്പായതിന്റെ മൂർദ്ധന്യതയിലേക്ക് തെറിച്ചു നിൽക്കുന്ന ആ കൊതിപ്പിക്കുന്ന ലക്ഷണമൊത്ത മുലകൾ വലിഞ്ഞു മുറുകി തെറിച്ചു നിൽക്കുന്നു.

പാന്റിയില്ലാത്ത ട്രാക് പാന്റിന്റെ നേർമ്മയിൽ ഭാരിച്ച വണ്ണമുള്ള ഉരുണ്ട തുടകൾ വീർപ്പുമുട്ടി അകന്നു നിൽക്കുന്നു. തന്റെ സമീപത്തേക്ക് വരുന്ന വാഹിദിനെ അവൾ മുഖം ചരിച്ചു നോക്കി,മുഖത്ത് പക്ഷെ തമാശയുടെ ഭാവം കാണാനില്ലായിരുന്നു.

 

“ഇതെന്തു ഭ്രാന്താണ്? ഈ പാതിരാ നേരത്തു നേരം പോക്ക്‌ കാണിക്കാൻ പറ്റിയ സ്ഥലമാണോ ഇത്.” അവൻ ചെറിയ അസ്വസ്ഥതയോടെ അടക്കിപ്പിടിച്ച ശബ്ദത്തിൽ മുരണ്ടു. അവൾ പക്ഷേ യാതൊരു ഭാവഭേതവും ഇല്ലാതെ വാഹിദിനെ നിർന്നിമേഷം നോക്കിക്കൊണ്ടിരുന്നു.

The Author

ലസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *